നീതിദേവതയുടെ മുന്നില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് എഴുതിയ പേജ് എടുത്ത് വായിച്ച ശേഷം നിരഞ്ജന് ഷാ എന്ന നീതിമാന്, പതുക്കെ കസ്സേരയിലെയ്ക്ക് ചായുമ്പോള്‍, തനിക്കച്ഛനെ എന്നന്നത്തേയ്ക്കുമായി നഷ്ടപ്പെടുകയാണ് എന്നറിഞ്ഞ് പുറകിലെ നിരയില്‍ നിന്നും പ്രതികൂട്ടിലേയ്ക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ആ രണ്ട് കൊച്ചു കണ്ണുകള്‍ നിറഞ്ഞൊഴുകി.....
ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........ ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Monday, 18 July 2016
നീതിമാന് !!
നീതിദേവതയുടെ മുന്നില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് എഴുതിയ പേജ് എടുത്ത് വായിച്ച ശേഷം നിരഞ്ജന് ഷാ എന്ന നീതിമാന്, പതുക്കെ കസ്സേരയിലെയ്ക്ക് ചായുമ്പോള്‍, തനിക്കച്ഛനെ എന്നന്നത്തേയ്ക്കുമായി നഷ്ടപ്പെടുകയാണ് എന്നറിഞ്ഞ് പുറകിലെ നിരയില്‍ നിന്നും പ്രതികൂട്ടിലേയ്ക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ആ രണ്ട് കൊച്ചു കണ്ണുകള്‍ നിറഞ്ഞൊഴുകി.....
Labels:
കഥകള്‍,
കുറുങ്കഥകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment